Friday 11 July 2014

ഗ്രാ­മീ­ണ­കോ­ട­തി­യും വി­ജാ­തീ­യ വി­വാ­ഹ­വും


വ­ട­ക്കേ ഇ­ന്ത­​‍്യ­യി­ലെ ഗ്രാ­മീ­ണ­കോ­ട­തി­ക­ളു­ടെ വി­ധി­യ­നു­സ­രി­ച്ച്‌ ചു­ട്ടു­കൊ­ന്ന പ്ര­ണ­യി­ക­ളു­ടെ എ­ണ്ണം തി­ട്ട­പ്പെ­ടു­ത്തി­യി­ട്ടി­ല്ല. മ­റ്റു ഗോ­ത്ര­ത്തി­ലു­ള­ള­വ­രെ സ്‌­നേ­ഹി­ച്ചു എ­ന്ന­താ­യി­രു­ന്നു ആ യു­വാ­ക്കൾ ചെ­യ്‌­ത­ തെ­റ്റ്‌?
സ്‌­നേ­ഹം ഒ­രു കു­റ്റ­കൃ­ത­​‍്യ­മാ­ണോ? നി­ന്നെ­പ്പോ­ലെ നി­ന്റെ അ­യൽ­ക്കാ­ര­നെ­യും സ്‌­നേ­ഹി­ക്ക­ണ­മെ­ന്നൊ­ക്കെ മ­തം വാ­ച­ക­മേ­ള ന­ട­ത്താ­റു­ണ്ടെ­ങ്കി­ലും അ­ന­​‍്യ­മ­ത­സ്ഥ­രെ സ്‌­നേ­ഹി­ക്കു­ക­യും ഒ­ന്നി­ച്ചു ജീ­വി­ക്കാൻ തീ­രു­മാ­നി­ക്കു­ക­യും ചെ­യ്യു­ന്ന­ത്‌ ക്ഷ­മി­ക്കാൻ ക­ഴി­യാ­ത്ത കു­റ്റ­മാ­യി­ട്ടാ­ണ്‌ മ­ത­പൗ­രോ­ഹി­ത്യം കാ­ണു­ന്ന­ത്‌. മ­തം മാ­റി­യാൽ ചി­ല സാ­മ്പ­ത്തി­ക­പ്പി­ഴ­കൾ ചു­മ­ത്തി കു­റ്റ­വി­മു­ക്ത­മാ­ക്കു­ക­യും ചെ­യ്യും.
ഇ­ങ്ങ­നെ­യൊ­ക്കെ­യാ­ണെ­ങ്കി­ലും ഏ­തെ­ങ്കി­ലും രീ­തി­യിൽ പ്രാ­ഗ­ത്ഭ്യം തെ­ളി­യി­ച്ച്‌ ജ­ന­സ്വീ­കാ­ര­​‍്യ­ത ല­ഭി­ച്ച­വ­രോ­ട്‌ സാ­ധാ­ര­ണ­ഗ­തി­യിൽ മ­തം ക­ളി­ക്കാ­റി­ല്ല. അ­തി­ന്റെ ന­ല്ല ഉ­ദാ­ഹ­ര­ണ­മാ­ണ്‌ മ­ല­യാ­ളി­ക­ളു­ടെ പ്രി­യ­പ്പെ­ട്ട ഛാ­യാ­ഗ്ര­​‍ാ­ഹ­കൻ റ­സാ­ഖ്‌ കോ­ട്ട­ക്ക­ലും സ­ത­​‍്യ­ഭാ­മ­യും ചേർ­ന്നു­ള­ള മാ­തൃ­കാ­ജീ­വി­തം.
കേ­ര­ളം ഒ­ഴി­കെ­യു­ള­ള സം­സ്ഥാ­ന­ങ്ങ­ളിൽ, ജാ­തി­മാ­റി സ്‌­നേ­ഹി­ച്ചാൽ ഗോ­ത്ര­കോ­ട­തി പി­ടി­കൂ­ടി ശി­ക്ഷി­ക്കും. അ­വർ ഇ­ന്ത­​‍്യ­യു­ടെ നീ­തി­ന­​‍്യാ­യ വ്യ­വ­സ്ഥ­യെ മാ­നി­ക്കു­ന്ന­തേ­യി­ല്ല. ശി­ക്ഷ­യാ­ണെ­ങ്കിൽ അ­റേ­ബ­​‍്യൻ പ്രാ­കൃ­ത­ശി­ക്ഷാ­രീ­തി­ക­ളെ തോൽ­പ്പി­ക്കു­ന്ന­തു­മാ­ണ്‌. പ്ര­ണ­യി­ക­ളെ ന­ഗ്ന­രാ­ക്കി തെ­രു­വി­ലൂ­ടെ വ­ലി­ച്ചി­ഴ­ക്കു­ക, പ­ര­സ­​‍്യ­മാ­യി തൂ­ക്കി­ക്കൊ­ല്ലു­ക, തീ­യി­ലേ­ക്ക്‌ വ­ലി­ച്ചെ­റി­യു­ക തു­ട­ങ്ങി­യ­വ­യാ­ണ്‌ ശി­ക്ഷാ­രീ­തി­കൾ. ഇ­ങ്ങ­നെ­യു­ള­ള ശി­ക്ഷാ­രീ­തി­കൾ വി­ധി­ച്ചു ന­ട­പ്പാ­ക്കു­ന്ന ജ­ഡ്‌­ജി­മാ­രെ പി­ടി­ച്ച്‌ കൽ­ത്തു­റ­ങ്കി­ല­ട­ക്കാ­നു­ള­ള ച­ങ്കൂ­റ്റം ഇ­ന്ത­​‍്യൻ ഭ­ര­ണ­കൂ­ടം കാ­ണി­ക്കു­ന്നു­മി­ല്ല.
സാ­മൂ­ഹ­​‍്യ­വും സാം­സ്‌­കാ­രി­ക­വു­മാ­യ നി­ര­വ­ധി ഇ­ട­പെ­ട­ലു­കൾ കൊ­ണ്ട്‌ ചി­ല ചെ­റി­യ മാ­റ്റ­ങ്ങൾ ഉ­ണ്ടാ­യി­ട്ടു­ണ്ട്‌. ചി­ല പ്ര­ദേ­ശ­ങ്ങ­ളി­ലെ­ങ്കി­ലും ഗോ­ത്ര­ക്കോ­ട­തി­കൾ പ്ര­ണ­യ­ജോ­ഡി­ക­ളെ വി­ജാ­തീ­യ­രാ­യാൽ­പോ­ലും വെ­റു­തെ വി­ടാൻ തീ­രു­മാ­നി­ച്ചു.
ആ മാ­റ്റ­ത്തി­ന്റെ പി­ന്നാ­ലെ­യാ­ണ്‌ ന­വ­വ­ധു­വി­നെ ചു­ട്ടു­കൊ­ന്ന വാർ­ത്ത കേ­ര­ള­ത്തി­ന്റെ അ­യൽ­പ­ക്ക­മാ­യ മം­ഗ­ലാ­പു­ര­ത്തു­നി­ന്നും വ­ന്നി­ട്ടു­ള­ള­ത്‌. അ­തൊ­രു വി­ജാ­തീ­യ വി­വാ­ഹം പോ­ലു­മാ­യി­രു­ന്നി­ല്ല.
ദൈ­ര­വേ­ശ­​‍്വ­ര­ത്തെ മം­ഗ­ള­മ്മ­യു­ടെ മ­ക­ളും ജ­യ­ന­ഗ­രി­യി­ലെ അ­ഭി­ജി­ത്തി­ന്റെ ഭാ­ര­​‍്യ­യു­മാ­യ ശിൽ­പ്പാ­നാ­യി­ക്‌ എ­ന്ന പ­ത്തൊൻ­പ­തു­കാ­രി­യെ­യാ­ണ്‌ ചു­ട്ടു­കൊ­ന്ന­ത്‌. അ­ഭി­ജി­ത്തും, ശിൽ­പ­യും വി­വാ­ഹി­ത­രാ­യി­ട്ട്‌ അ­ഞ്ചു മാ­സ­മേ ആ­യി­ട്ടു­ള­ളു.
അ­ഭി­ജി­ത്തി­ന്റെ പി­താ­വും ഇ­ള­യ­മ്മ­യും ചേർ­ന്ന്‌ ശിൽ­പ­യെ ക്ഷേ­ത്ര­ദർ­ശ­ന­ത്തി­ന്‌ കൂ­ട്ടി­ക്കൊ­ണ്ടു­പോ­വു­ക­യും വ­ഴി­യിൽ­വ­ച്ച്‌ ത­ല­യ്‌­ക്ക­ടി­ച്ചു വീ­ഴ്‌­ത്തി ദേ­ഹ­ത്ത്‌ പെ­ട്രോൾ ഒ­ഴി­ച്ചു തീ­യി­ടു­ക­യും ചെ­യ്യു­ക­യാ­യി­രു­ന്നു. ആ­ശു­പ­ത്രി­യിൽ വ­ച്ച്‌ ശിൽ­പ നൽ­കി­യ മ­ര­ണ­മൊ­ഴി­യി­ലൂ­ടെ­യാ­ണ്‌ കാ­ര­​‍്യ­ങ്ങൾ വെ­ളി­ച്ച­ത്തു വ­ന്ന­ത്‌.
ഇ­വി­ടെ ഗ്രാ­മ­ക്കോ­ട­തി­യു­ടെ ഇ­ട­പെ­ടൽ ഉ­ണ്ടാ­യി­ല്ല. എ­ന്നാൽ സ്വ­ന്തം പി­താ­വ്‌ ചീ­ഫ്‌ ജ­സ്റ്റി­സാ­യു­ള­ള കു­ടും­ബ­ക്കോ­ട­തി­യാ­ണ്‌ വി­ധി ന­ട­പ്പാ­ക്കി­യ­ത്‌. കു­ട്ടി­ക­ളു­ടെ ആ­ഹ്ളാ­ദ­ത്തിൽ മാ­താ­പി­താ­ക്കൾ­ക്ക്‌ പ­ങ്കു­ചേ­രാൻ ക­ഴി­യു­ന്നി­ല്ല. ജീ­വി­ത­പ­ങ്കാ­ളി­യെ സ്വ­യം ക­ണ്ടെ­ത്താ­നും ഒ­ന്നി­ച്ചു ജീ­വി­ക്കാ­നും യു­വാ­ക്ക­ളെ അ­നു­വ­ദി­ക്കാ­ത്ത­ത്‌ മു­തിർ­ന്ന­വ­രു­ടെ ഉ­ള­ളിൽ നി­ന്നും ഇ­നി­യും ഒ­ഴി­ഞ്ഞു­പോ­യി­ട്ടി­ല്ലാ­ത്ത ചി­ല മൂ­ഢ­വി­ശ­​‍്വാ­സ­ങ്ങൾ കൊ­ണ്ടാ­ണ്‌. നി­ത­​‍്യ­ജീ­വി­ത­ത്തിൽ ഇ­ട­പെ­ടു­ന്ന ജാ­തി­യും മ­ത­ങ്ങ­ളും ദൈ­വ­ങ്ങ­ളു­മൊ­ന്നും ഈ മൂ­ഢ­ത­യിൽ നി­ന്നും മ­നു­ഷ­​‍്യ­രെ ര­ക്ഷ­പ്പെ­ടു­ത്തു­ന്ന­തു­മി­ല്ല.
ലോ­ക­നി­ല­നിൽ­പി­ന്റെ ആ­ധാ­ര­ജ­ല­മാ­ണ്‌ പ്ര­ണ­യം. ആ നീ­രു­റ­വ­കൾ ഇ­ല്ലാ­താ­ക്കു­ന്ന­തി­ലൂ­ടെ ജീ­വി­ത­നി­രാ­സം ത­ന്നെ­യാ­ണ്‌ സ­മൂ­ഹം അ­നു­ഷ്ഠി­ക്കു­ന്ന­ത്‌.

4 comments:

  1. നാം പ്രാകൃതഗോത്രവ്യവസ്ഥയില്‍ നിന്ന് മോചിതരായിട്ടില്ല എന്നല്ലേ ഇതിന്റെയൊക്കെ അര്‍ത്ഥം?

    ReplyDelete
  2. എല്ലാവർക്കും പഴയതിലേക്ക് തിരിച്ചു പോകാനാണീഷ്ടമെന്നു തോന്നുന്നു. എന്റെ കുലം,എന്റെ ഗോത്രം എന്നിവക്ക് മതവിശ്വാസത്തേക്കാൾ തീവ്രതയുണ്ടോ...?

    ReplyDelete
    Replies
    1. ചിലപ്പോള്‍ ഗോത്രവും കുലവും ഒക്കെ മതത്തെക്കാള്‍ ഭീകരമായി പ്രവര്‍ത്തിക്കും

      Delete
  3. ലോ­ക­നി­ല­നിൽ­പി­ന്റെ ആ­ധാ­ര­ജ­ല­മാ­ണ്‌ പ്ര­ണ­യം. ആ നീ­രു­റ­വ­കൾ ഇ­ല്ലാ­താ­ക്കു­ന്ന­തി­ലൂ­ടെ ജീ­വി­ത­നി­രാ­സം ത­ന്നെ­യാ­ണ്‌ സ­മൂ­ഹം അ­നു­ഷ്ഠി­ക്കു­ന്ന­ത്‌.

    ReplyDelete