Monday 1 September 2014

പ്രൊ­ഫ­സർ ഇ­സ്‌­താ­ക്കും ഒ­ഡേ­സ സത്യനും

തി­രു­വ­ന­ന്ത­പു­രം അ­ന്താ­രാ­ഷ്‌­ട്ര ച­ല­ച്ചി­ത്ര മേ­ള­യി­ലെ സ­ജീ­വ­സാ­ന്നി­ദ്ധ­​‍്യ­മാ­യി­രു­ന്നു പ്രൊ­ഫ. ഐ ഇ­സ്‌­താ­ക്കും ഒ­ഡേ­സ സ­ത­​‍്യ­നും. ര­ണ്ടു­പേ­രും ന­മ്മ­ളെ വേർ­പ­രി­ഞ്ഞു. സർ­ഗാ­ത്മ­ക­മാ­യ നി­ഷേ­ധ­ത്തി­ന്റെ ഭാ­ഗ­മാ­യി താ­ടി­യും ത­ല­മു­ടി­യും വ­ളർ­ന്നു­പോ­കു­ന്ന ഒ­രു ജീ­വി­ത­ഘ­ട്ട­മു­ണ്ട്‌. ഒ­ഡേ­സ സ­ത­​‍്യൻ ആ ജീ­വി­ത ഘ­ട്ട­ത്തിൽ­പെ­ട്ട ആ­ളാ­യി­രു­ന്നെ­ങ്കിൽ ഇ­സ്‌­താ­ക്കു മാ­ഷാ­ക­ട്ടെ ക്രി­യാ­ത്മ­ക നി­ഷേ­ധ­ത്തി­ന്റെ ക­ണ്ണി­യാ­യി­രു­ന്നി­ട്ടും താ­ടി­മീ­ശ ഉ­പേ­ക്ഷി­ച്ചു നി­ര­ന്ത­ര ചർ­ച്ച­ക­ളിൽ വ്യാ­പൃ­ത­നാ­യി.

ച­ല­ച്ചി­ത്രോ­ത്സ­വ­കാ­ല­ത്ത്‌ കൈ­ര­ളി തി­യേ­റ്റ­റി­ന്റെ മു­റ്റം പ­ല പ്ര­ക­ട­ന­ങ്ങൾ­ക്കും സാ­ക്ഷി­യാ­കു­മ­ല്ലൊ. ചാ­ന­ലു­ക­ളിൽ മു­ഖം കാ­ണി­ക്കാ­നു­ള­ള ബു­ദ്ധി­ജീ­വി­മു­കു­ള­ങ്ങൾ അ­വി­ടെ സാ­ധാ­ര­ണ­മാ­ണ്‌. ക്യാ­മ­റ­യ്‌­ക്കു മു­ഖം കൊ­ടു­ക്കാ­തെ പു­ല്ലാ­ങ്കു­ഴൽ വാ­യി­ച്ചും നാ­ടൻ­പാ­ട്ടു­പാ­ടി­യും അ­ക്ഷ­രാർ­ത്ഥ­ത്തിൽ ഉ­ത്സ­വാ­ന്ത­രീ­ക്ഷം സൃ­ഷ്‌­ടി­ക്കു­ന്ന യു­വ­ത്വം വേ­റെ­യു­മു­ണ്ട്‌. ഇ­വി­ടെ­യൊ­ന്നും ഒ­രി­ക്ക­ലും കാ­ണാൻ ക­ഴി­ഞ്ഞി­ട്ടി­ല്ല ഇ­സ്‌­താ­ക്കു­മാ­ഷെ­യും സ­ത­​‍്യ­നെ­യും.
ഇ­സ്‌­താ­ക്കു­മാ­ഷാ­ണെ­ങ്കിൽ കാ­ണേ­ണ്ട ചി­ത്ര­ങ്ങൾ മുൻ­കൂ­ട്ടി തീ­രു­മാ­നി­ച്ചി­രി­ക്കും. സം­വി­ധാ­യ­ക­രു­ടെ­യും ചി­ത്ര­ങ്ങ­ളു­ടെ­യും വി­ശ­ദ­വി­വ­ര­ങ്ങ­ളും അ­ദ്ദേ­ഹ­ത്തി­ന്റെ മ­ന­സി­ലു­ണ്ടാ­കും. പ്രി­യ­പ്പെ­ട്ട ചി­ല പ­രി­ച­യ­ക്കാർ­ക്ക്‌ അ­തു പ­കർ­ന്നു­കൊ­ടു­ക്കു­ക­യും­ചെ­യ്യും. അ­ദ്ദേ­ഹം നിർ­ദേ­ശി­ക്കു­ന്ന മൂ­ന്നോ­നാ­ലോ ചി­ത്ര­ങ്ങൾ ക­ണ്ടാൽ­ത്ത­ന്നെ ആ ച­ല­ച്ചി­ത്ര­മേ­ള­യി­ലേ­ക്കു­ള­ള യാ­ത്ര സ­ഫ­ല­മാ­കും.
ച­ങ്ങ­നാ­ശേ­രി എ­സ്‌­ബി കോ­ള­ജി­ലെ മ­ല­യാ­ള വി­ഭാ­ഗം അ­ധ്യ­ക്ഷ­നാ­യി­രു­ന്നു ആ­ല­പ്പു­ഴ കൈ­ത­വ­ന കു­മ­രം­പ­റ­മ്പിൽ ഐ ഇ­സ്‌­താ­ക്ക്‌. ശ­രീ­ര­ഭാ­ഷ­ക്കും വേ­ഷ­ഭാ­ഷ­ക്കും പ്രാ­ധാ­ന­​‍്യ­മു­ള­ള ഇ­ക്കാ­ല­ത്ത്‌ ഈ പ്രൊ­ഫ­സർ വെ­ള­ള­ഷർ­ട്ടും മു­ണ്ടു­മു­ടു­ത്താ­ണ്‌ ലോ­ക വി­ജ്ഞാ­നം ചു­ണ്ടി­ല­മർ­ത്തി ന­ട­ന്ന­ത്‌.
എ­ഴു­താൻ ക­ഴി­വു­ള­ള­വ­രെ­യെ­ല്ലാം ഇ­സ്‌­താ­ക്ക്‌ മാ­ഷ്‌ പ്ര­ചോ­ദി­പ്പി­ച്ചു. ജാ­തി മ­ത വി­രു­ദ്ധ­നി­ല­പാ­ടിൽ ഉ­റ­ച്ചു­നി­ന്ന ഇ­സ്‌­താ­ക്ക്‌ മാ­ഷി­ന്റെ ജീ­വി­ത­ത്തിൽ ദൈ­വ­മോ ചെ­കു­ത്താ­നോ ഇ­ല്ലാ­യി­രു­ന്നു. നാ­ടൻ­പാ­ട്ടു­ക­ളെ ക­ണ്ടെ­ത്തു­ക­യും പൊ­തു­മ­ല­യാ­ള­ത്തി­നു പ­രി­ച­യ­പ്പെ­ടു­ത്തു­ക­യും ചെ­യ്‌­തു. പി എം ആന്റ­ണി­യു­ടെ ക്രി­സ്‌­തു­വി­ന്റെ ആ­റാം തി­രു­മു­റി­വി­നെ­തി­രെ ക്രി­സ്‌­തു മ­ത­മേ­ധാ­വി­കൾ അ­ണി­നി­ര­ന്ന­പ്പോൾ ആ­വി­ഷ്‌­ക്കാ­ര സ്വാ­ത­ന്ത്ര­​‍്യ­ത്തി­ന്റെ പോ­രാ­ളി­യാ­യി ഇ­സ്‌­താ­ക്ക്‌ മാ­ഷ്‌ മാ­റി. അ­റി­വി­ന്റെ ആ നി­റ­കു­ട­ത്തി­ന്‌ പ്ര­ക­ട­ന­പ­ര­ത തീ­രെ ഇ­ല്ലാ­യി­രു­ന്നു.
ഓ­ഗ­സ്റ്റ്‌ ആ­ദ­​‍്യ­വാ­ര­ത്തിൽ ഇ­സ്‌­താ­ക്ക്‌­മാ­ഷ്‌ മ­രി­ച്ചു. അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ഗ്ര­ഹ­പ്ര­കാ­രം മൃ­ത­ശ­രീ­രം ആ­ല­പ്പു­ഴ മെ­ഡി­ക്കൽ­കോ­ള­ജി­ലെ വി­ദ­​‍്യാർ­ഥി­കൾ­ക്ക്‌ പാഠ­പു­സ്‌­ത­ക­മാ­യി.
പ്ര­തി­കൂ­ല വ്യ­വ­സ്ഥി­തി­യെ ത­ള­ളി­പ്പ­റ­ഞ്ഞ സാം­സ്‌­ക്കാ­രി­ക പ്ര­വർ­ത്ത­ക­നാ­യി­രു­ന്നു ഒ­ഡേ­സ സ­ത­​‍്യൻ. ജോൺ എ­ബ്ര­ഹാ­മി­ന്റെ ദർ­ശ­ന ദാർ­ഡ­​‍്യ­ത്തിൽ ഉ­ദ­യം­കൊ­ണ്ട ജ­ന­കീ­യ സി­നി­മാ സം­രം­ഭ­മാ­യ ഒ­ഡേ­സാ മൂ­വീ­സി­നെ ജോ­ണി­ന്റെ മ­ര­ണാ­ന­ന്ത­രം ന­യി­ച്ച­ത്‌ സ­ത്യൻ ആ­യി­രു­ന്നു. ജോൺ ചെ­യ്‌­ത­തു­പോ­ലെ­ത­ന്നെ സി­നി­മ കാ­ണാ­നു­ള­ള പ­ണം കാ­ണി­ക­ളു­ടെ കൈ­യിൽ­നി­ന്നും മുൻ­കൂ­ട്ടി വാ­ങ്ങി സി­നി­മ നിർ­മ്മി­ച്ച്‌ ക­വ­ല­ക­ളി­ലും മ­റ്റും കാ­ണി­ച്ചു. കേ­ര­ള­ത്തി­ലെ സ­മാ­ന്ത­ര­സി­നി­മ­പ്പാ­ത­യിൽ സ­ത­​‍്യൻ കാ­ലി­ട­റാ­തെ ന­ട­ന്നു. ക­വി എ അ­യ്യ­പ്പ­നെ­ക്കു­റി­ച്ചു­ള­ള ഇ­ത്ര­യും യാ­ത­ഭാ­ഗം, മോർ­ച്ച­റി ഓ­ഫ്‌ ല­വ്‌, അ­ഗ്നി­രേ­ഖ തു­ട­ങ്ങി­യ ല­ഘു­ചി­ത്ര­ങ്ങൾ സ­ത­​‍്യൻ കേ­ര­ള­ത്തി­നു ത­ന്നു.
ക­വി എ അ­യ്യ­പ്പ­നെ ക്യാ­മ­റ­യ്‌­ക്കു­മു­ന്നിൽ നി­യ­ന്ത്രി­ച്ചു നിർ­ത്തു­ക എ­ളു­പ്പ­മു­ള­ള കാ­ര­​‍്യ­മാ­യി­രു­ന്നി­ല്ല. അ­യ്യ­പ്പ­നെ ദീർ­ഘ­കാ­ലം വീ­ട്ടിൽ­ത്ത­ന്നെ താ­മ­സി­പ്പി­ച്ചാ­ണ്‌ സ­ത­​‍്യൻ ആ ജീ­വി­ത­രേ­ഖ പ­കർ­ത്തി­യ­ത്‌. അ­യ്യ­പ്പൻ എ­ന്ന ജീ­നി­യ­സി­നെ സർ­പ്പ­സാ­ന്നി­ധ­​‍്യ­മാ­യി­ക്ക­ണ്ട്‌ അ­ഭി­ജാ­ത സു­ഹൃ­ത്തു­ക്കൾ ഒ­ഴി­വാ­ക്കി­യ കാ­ല­ത്താ­ണ്‌ സ­ത­​‍്യൻ സ്വീ­ക­രി­ച്ച­ത്‌. ഇ­ട­തു തീ­വ്ര­വാ­ദ സാ­ധ്യ­ത­ക­ളെ രാ­ഷ്‌­ട്രീ­യ ജീ­വി­ത­ത്തിൽ അ­നേ­​‍്വ­ഷി­ച്ച സ­ത്യൻ, കോ­ഴി­ക്കോ­ട്‌ മെ­ഡി­ക്കൽ­കോ­ള­ജിൽ ന­ട­ന്ന വി­ഖ­​‍്യാ­ത­മാ­യ ജ­ന­കീ­യ വി­ചാ­ര­ണ­യ്‌­ക്ക്‌ നേ­തൃ­ത്വം നൽ­കു­ക­യും ചെ­യ്‌­തു.
ചി­ലർ അ­ങ്ങ­നെ­യാ­ണ്‌. വ­ഴി­മാ­റി സ­ഞ്ച­രി­ക്കും. വ­ഴി നിർ­മ്മി­ച്ച്‌ ആ പു­തു­വ­ഴി­യേ സ­ഞ്ച­രി­ക്കും. ഒ­ഴു­ക്കി­നു അ­നു­കൂ­ല­മാ­യി കി­ട­ന്നു ക­ട­ലിൽ വീ­ണു ചാ­കാ­തെ ഒ­ഴു­ക്കി­നെ­തി­രെ നീ­ന്തി ഏ­തെ­ങ്കി­ലും ക­ര­പി­ടി­ക്കും.
പ്രൊ­ഫ­സർ ഐ ഇ­സ്‌­താ­ക്ക്‌ സ്വ­ത­ന്ത്ര­ചി­ന്ത­യു­ടെ­യും ജ്ഞാ­ന­മേ­ഖ­ല­യു­ടെ­യും ക­ര­യി­ലെ­ത്തി. ഒ­ഡേ­സ­ സ­ത്യൻ മൂ­ല­​‍്യ­വ­ത്താ­യ സ­മാ­ന്ത­ര സി­നി­മ­യു­ടെ ക­ര­യി­ലു­മെ­ത്തി. ഈ നി­ഷേ­ധി­ക­ളു­ടെ വേർ­പാ­ട്‌ വേ­ദ­നി­പ്പി­ക്കു­മ്പോ­ഴും അ­വ­രു­ടെ ജീ­വി­തം ന­ക്ഷ­ത്ര­ങ്ങ­ളാ­യി ദി­ക്ക­റി­യി­ക്കു­ന്നു.

2 comments:

  1. അനുപമമായ രണ്ട് വ്യക്തിത്വങ്ങള്‍.
    കുറിപ്പിന് നന്ദി

    ReplyDelete