മഴ തുള്ളും കായലിലെ
കണമ്പിന് തോട്ടം
വലപ്പെട്ടാല് തത്തമോള്ക്ക്
കുടയും ഫ്രോക്കും
ഞൊടിക്കുള്ളില്‍ പെരുംകാറ്റിന്
ചുരുളന്‍ ചാട്ടം
പുലര്ച്ചയ്ക്കൊരനാഥമാം
കൊതുമ്പു വള്ളം
കരഞ്ഞല്ലോ കായലമ്മ
കവിഞ്ഞു വെള്ളം
കര, യ്ക്കങ്ങേക്കരയെത്തും
കരച്ചില് മാത്രം.
എന്നും കരയുന്ന കായലമ്മ ...
ReplyDelete